20090714

ടീച്ചര്‍ കാ കഹാനി ..... तू ran മുട്ടി

രാവിലെ കുടിച്ച പഴങ്കഞ്ഞി വയറ്റില്‍ കിടന്നു ഗ്ല ഗ്ളി ഗള് കളി തുടങ്ങിയിട്ട് നേരം കുറച്ച ആയി . അവസാനത്തെ പീരീഡ്‌ അല്ലെ അത് കഴിഞ്ഞാല്‍ സ്കൂള്‍ വിട്ടു പോകുന്ന വഴിക്കുള്ള പറമ്പിലോ പാടത്തോ പോയി പാട്ടും പാടി തൂറാം .. ഇന്നലെ പറമ്പില്‍ തൂറുമ്പോ പുല്ലരിയാന്‍ വന്ന കല്യാണി അമ്മ പണ്ടാരം ഇന്നും എന്നെ കണ്ടാല്‍ അരിവാള്‍ കൊണ്ട് എന്റെ പറി വെട്ടും എന്നുറപ്പാ .. എന്നാലും ഇന്ന് വേറെ ഏതെങ്കിലും പൊന്ത കാട്ടില്‍ ഇരുന്നു മുക്കി തൂറണം .. ഏതൊക്കെ മനസ്സില്‍ സ്വപനം നെയ്തു കൊണ്ടിരിക്കുമ്പോള്‍ ഗീത ടീച്ചര്‍ വന്നു.. ഹിന്ദി ഹമാര മാതൃ ഭാഷ ഹേ ! എന്ന് കേട്ട് കേട്ടു മടുത്തു.. ടീച്ചര്‍ എന്തൊക്കെയോ പറഞ്ഞു പുലമ്പുന്നു .. ഞാന്‍ പതിയെ തീട്ടം തൂറുന്ന സ്വപ്നം വീണ്ടും കണ്ടു തുടങ്ങി .. ഇന്നലെ തൂറിയപ്പോ ഒറ്റ പോങ്ങ തീട്ടം പോന്നു .. അപ്പോള്‍ മാറി ഇരിക്കേണ്ടി വന്നു .. മാറി ഇരുന്നപ്പോ മറ്റേ തീട്ടത്തില്‍ ഈച്ച വന്നു മൂളിപ്പാട്ട് ആയി പിടിവലി ആയി .. ശല്യങ്ങള്‍ അതും പോരാഞ്ഞു കുണ്ടിക്ക് ചുറ്റും മൂളിപ്പാട്ടും തുടങ്ങി.. ഇന്നലെ തൂറി കൊണ്ടിരുന്നപ്പോ ഗോപാലന്‍ നായരുടെ മോള്‍ ജൂബ കൊച്ച് എന്റെ ക്ലാസ്സ്‌ ലീഡര്‍ ......എന്റെ മുന്നിലൂടെ തൂക്ക പാത്രവുമായി പാല്‍ വാങ്ങാന്‍ പോയപ്പോ മുക്കിയ തീട്ടം പകുതി മുറിഞ്ഞു പോയി.. ഛെ അവളെങ്ങാനും എന്നെ കണ്ടാല്‍.. അയ്യേ പിന്നെ ഞാന്‍ സ്കൂളില്‍ പോകേണ്ടി വരില്ല.. തൂറി കൊണ്ടിരിക്കുമ്പോ പരിസ്ഥിതിയുമായി അറിയാതെ ഒരു അമേദ്യ ബന്ധം ഉണ്ടാകും .. മാവില്‍ നിന്നും അണ്ണാര കണ്ണന്‍ എന്റെ കുണ്ടി നോക്കി ഇരിക്കുന്നു .. അവന്‍ അവന്റെ ഒരു ഫ്രണ്ട്നെ കൂട്ടി കൊണ്ട് വന്നു എന്റെ തീട്ട കുണ്ടി കാണിച്ചോ ? തോന്നിയതാവും .. ചോക്ക്‌ ഏറു എന്റെ തലയിലാണ് കൊണ്ടത്‌ .. പറയെടാ ? ഉത്തരം പറയെടാ ഞാന്‍ ചോദിച്ച ചോദ്യത്തിന്റെ .. !! ഓട്ട കുണ്ടിയില്‍ എവിടുന്നു വളി ഒരു കുച്ചി വിടാം എന്ന പോലെ ഞാന്‍ എണീറ്റ് നിന്ന് തൂ റാന്‍ മുട്ടി എന്ന് പറഞ്ഞു. .. ഇത് കേട്ട ടീച്ചര്‍ കൊള്ളാമല്ലോ ! നീ എത്ര പെട്ടെന്ന് ആന്‍സര്‍ പറഞ്ഞു .. നീ ഒരു മടിയന്‍ എന്നാ ഞാന്‍ കരുതിയത്‌ .. തട്ട് കടക്കാരന്‍ കൃഷ്ണന്‍ ചേട്ടനോട് എക്കോണോമിക് ക്രൈസിസ്‌ ആണ് ഇപ്പൊ കച്ചവടം കുറയാന്‍ കാരണം എന്നാരോ പറഞ്ഞപ്പോ അത് ഏത് കടയില്‍ കിട്ടും മഗനെ എന്ന് ചോദിച്ച പോലെ ഞാന്‍ ഇപ്പൊ എന്ത് ഉത്തരം ആണ് നല്‍കിയത്‌ ????
തിരിഞ്ഞു നടന്ന ടീച്ചര്‍ ബോര്‍ഡില്‍ എഴുതാന്‍ തുടങ്ങി.. ഹിന്ദി ഇംഗ്ലീഷ് മലയാളം കൂട്ടി കലര്‍ന്ന ഒരു വാക്ക് അവന്‍ പറഞ്ഞത് ഞാന്‍ ഇവിടെ എഴുതി കാണിക്കാം .. തു .. ഹിന്ദി( നീ ) ran ഇംഗ്ലീഷ് (ഓടി) മുട്ടി (മലയാളം) ഹിന്ദി ഇംഗ്ലീഷ് മലയാളം കൂടിയുള്ള ഒരു വാക്യം പറയാന്‍ പറഞ്ഞതായിരുന്നു ടീച്ചര്‍
തൂറാന്‍ വെച്ച തീട്ടം അറിയാതെ ആവിയായ പോലെ .. ഒരു കുച്ചിയും പൊട്ടിച്ചു ജനഗണ മനയും കൂട്ട ബെല്ലടിയും കഴിഞ്ഞു ബാഗും എടുത്ത് ഓടി.. പോകുന്ന വഴിയില്‍ ഇന്നലെ തൂറിയ തീട്ടം എന്നെ നോക്കി കൊഞ്ഞനം കുത്തുന്നു ? ഏതോ കാവാലി പട്ടികള്‍ എന്റെ തീട്ടം കൊണ്ട് കൊണ്ടാട്ടം കളിച്ചിരിക്കുന്നു .. നാണമില്ലാത്ത വര്‍ഗങ്ങള്‍ !!!!

വളി vs കുച്ചി

വളിയിടാത്ത ആരുണ്ട് ഈ ലോകത്തില്‍ ..? നാലാള്‍ കൂടുന്നിടത്ത്‌ വളി ഇട്ടാല്‍ എന്താ ഇത്ര പ്രശ്നം ? വളി എങ്ങിനെ ഒരു തെറി വാക്കായി ? ഇതെല്ലം എന്റെ സത്യന്വേഷണങ്ങള്‍ ആയിരുന്നു.. വളിയെ കുറിച്ച പഠിക്കാന്‍ അതില്‍ ഒരു ഡോക്ടറേറ്റ്‌ എടുക്കാന്‍ നടത്തിയ എന്റെ അന്വേഷണങ്ങള്‍ ഞാന്‍ ഇവിടെ പങ്കു വെക്കാം..

വളി എന്നാല്‍ കീഴ് വായു എന്ന ഒറ്റ വാക്കില്‍ മനസിലാക്കാം
വളിയെ നമുക്ക് രണ്ടായി തരാം തിരിക്കാം .. 1- റിച്ച് വളി 2- പുവര്‍ വളി .. പണക്കാരന്റെ വളി , പാവപ്പെട്ടവന്റെ വളി ,

പുവര്‍ വളി _ കണ്ട ചെമ്മാനും ചെരുപ്പ് കുത്തിയും എമ്പോക്കിയും കൂലം കുത്തികളും ചുമട്ടുകാരും തെങ്ങില്‍ കയറ്റക്കാരും നാടന്‍ പണിക്കാരും എന്ന് തുടങ്ങി ബി പി എല്‍ റേഷന്‍ കാര്‍ഡ്‌ ഉള്ള എല്ലാ പട്ടി തായോളികളും ഉള്‍പ്പെടുന്നതാണ് പുവര്‍ വളി. .. ഇതിന്റെ പ്രത്യേകത .. ഒന്ന് പൊട്ടിച്ചാല്‍ നല്ല ശബ്ദത്തോടെ പ്രൊഓഓഓ എന്ന ഒരു ഒന്ന് ഒന്നര വളി ആയിരിക്കും

റിച്ച് വളി - കൊച്ചമ്മ കൊച്ചു മുതലാളി മുതല്‍ ബൂര്‍ഷ്വാ ജന്മി വരെ എത്തി നില്‍ക്കുന്നതും എ പി എല്‍ റേഷന്‍ കാര്‍ഡ്‌ ഉള്ള എല്ലാ മഹാ ജനങ്ങളും ഇതില്‍ പെടും .. ഇതിന്റെ പോരായ്മ പൊട്ടിക്കാന്‍ തോന്നിയാല്‍ പരിസരം ഒന്ന് നോക്കണം ആരുമില്ലെന്കില്‍ ഒന്ന് മുക്കി പൊട്ടിക്കും അല്ലെങ്കില്‍ അതിനെ പിടിച്ചു വെച്ച് നശിപ്പിക്കാന്‍ ശ്രമിക്കണം


കുച്ചി - സൈലെന്റ്റ്‌ കില്ലെര്‍ ഫ്രം കുണ്ടി
സ്വതവേ ശബ്ദ രഹിതമായതും ഫലത്തില്‍ ഒരു ജനതയെ നശിപ്പിക്കാനും കയിവുള്ള ഒരു ആയുധമാണ് കുച്ചി ..കുച്ചിയിട്ട് നാറ്റിക്കല്‍ ഒരു കലയാണ്‌

ദി സിമിലാരിറ്റി ബിറ്റ്വീന്‍ റിച്ച് വളി ആന്‍ഡ്‌ കുച്ചി വിടല്‍..

സത്യത്തില്‍ റിച്ച് വളിയിടുന്ന മുതലാളിമാര്‍ , പ്രഫഷണല്‍സ് , അവരുടെ റിച്ച് മക്കള്‍ എല്ലാരും കൂടി ഉണ്ടാക്കിയതാണ് കുച്ചി.. മര്യാദക്ക് കുണ്ടിക്കറ്റത്ത്‌ വന്നു നില്‍ക്കുന്ന വളിയെ ആളുകള്‍ കേള്‍ക്കും എന്ന് പേടിച്ച് പിടിച്ച് നിര്‍ത്തും. ഈ വളി സാവദാനം കുച്ചി ആയി രൂപാന്തരപ്പെടും ! ശബ്ദമില്ലാത്ത ഇതിനെ പുറന്തള്ളി കുണ്ടിയെ ഫ്രീ ആക്കുന്ന ഈ കൂട്ടര്‍ സമൂഹത്തിന്റെ മുന്നില്‍ മാന്യന്മാരും പുവര്‍ വളിക്കാരുടെ എതിരാളികളുമാണ്...


വളിയുടെ സംഗതികള്‍ ദ ഇമ്പ്രോവൈസ്ഷന്‍ ഓഫ് വളി

വളി പല ഈണത്തിലും രാഗത്തിലും ഉള്ളവയാണ് ..
ഫോര്‍ എക്സാംബാള്‍
പ്രൂ
പ്രൊ
പ്രീ
പ്രേ
ഫ്രീ
ഫ്രാന്ഗ്
ഇങ്ങിനെ സംഭവാമി വളിയെ വളിയെ .. !
ഇതിന്റെ കാരണം കുണ്ടിയുടെ വ്യത്യാസമാണ്
വലിയ കുണ്ടിയുള്ളവന്റെ വളി ഒച്ച കുറവായിരിക്കും


തുടരും



സ്വവര്‍ഗ്ഗരതി ക്രിമിനല്‍ കുറ്റമല്ല

സ്വവര്‍ഗ്ഗ ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമാണെന്ന്‌ വിധിയ്‌ക്കുന്ന വകുപ്പ്‌ ഭേദഗതി ചെയ്യണമെന്നുംകോടതി നിര്‍ദ്ദേശിച്ചു.പ്രായപൂര്‍ത്തിയായവര്‍ക്ക്‌ ഉഭയകക്ഷി സമ്മതപ്രകാരം സ്വവര്‍ഗ്ഗ രതിയിലേര്‍പ്പെടാമെന്ന്‌ കോടതി ഉത്തരവ്‌ വ്യക്തമാക്കുന്നു..ഇനിയിപ്പൊ എന്തൊക്കെ കാണണം കേള്‍ക്കണം ..

കൊഞ്ഞനം കുത്തികള്‍


എന്താണൊരു തമാശ ! ഡി വൈ എഫ് ഐ നേതാവ് ദേഷ്യത്തോടെ ചോദിക്കുന്നു ഈ കൊഞ്ഞാണന്മാര്‍ എന്താണ് കേരളത്തിനു വേണ്ടി ചെയ്തതെന്ന്. റെയില്‍ ബജറ്റില്‍ കേരളത്തിന് ഒന്നും കിട്ടാത്തതിനാണ് കേന്ദ്ര മന്ത്രിമാരെ പറ്റിയുള്ള ഈ പ്രസ്താവന.

ഒന്നു ചോദിക്കട്ടെ. കുറെ കൊഞ്ഞാണന്മാര്‍ രണ്ടുമൂന്ന് കൊല്ലം അവിടെ ഉണ്ടായിരുന്നല്ലോ, മന്ത്രിസഭയുടെ കൂടെ. പാര്‍ലിമെന്റില്‍ ഇരുന്ന് ഉറങ്ങി എന്നല്ലാതെ ഈ കൊഞ്ഞാണന്മാര്‍ എന്താണ് കേരളത്തിന് വേണ്ടി ചെയ്തത് ? ആണുങ്ങളെപ്പോലെ മന്ത്രിക്കസേരയില്‍ കയറിയിരുന്ന് കേരളത്തിന് വേണ്ടി എന്തെല്ലാം നേടിയെടുക്കാമായിരുന്നു ?

പ്രിയ കൊഞ്ഞാണന്മാരേ നിങ്ങളെല്ലാം ആ തമിഴന്മാരെ കണ്ട് പഠിക്കുക, വന്ധ്യ വയോവൃദ്ധനായ ഒ.രാജഗോപാലിനെ കണ്ട് പഠിക്കുക.

പിന്നെ, ഈ കൊഞ്ഞാണന്‍ എന്ന വാക്ക് അത്ര മോശമായ വാക്കൊന്നുമല്ലെന്നേ. മന്ത്രി സുധാകരന്‍ കൊരങ്ങന്‍ എന്ന പേര് നല്ല പേരാ‍ണെന്നല്ലെ പറഞ്ഞത് ? അങ്ങേര് ഇടക്കിടക്ക് പ്രയോഗിക്കുന്നതാണ് ഈ കൊഞ്ഞാണന്‍ എന്ന പേര്. അപ്പോള്‍ അതും നല്ല പേരാവാനേ വഴിയുള്ളൂ.

ഏതായാലും ഇവര്‍ ഇതാ അടുത്ത ലഡ്ഡു വിളമ്പിക്കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പല്ലേ വരാന്‍ പോകുന്നത് ? മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വര്‍ഷാവര്‍ഷം സ്കോളര്‍ഷിപ് കൊടുക്കാന്‍ തീരുമാനം. മദ്രസ്സ അധ്യാപകര്‍ക്ക് പെന്‍ഷനും ഉണ്ടെന്ന് കേട്ടു. നല്ല കാര്യം. എങ്കിലും മുസ്ലിം പെണ്‍കുട്ടികളേക്കാള്‍ പിന്നോക്കാവസ്ഥയിലായ പെണ്‍കുട്ടികള്‍ മറ്റു പല ജാതി മതങ്ങളിലുമില്ലേ ? കേരളത്തിലെ പ്രബലമായ, നല്ല ബിസിനസ്സ് പശ്‌ചാത്തലമുള്ള, മുഖ്യധാരയില്‍ നില്‍ക്കുന്ന ഒരു സമൂഹമാണ് മുസ്ലിം സമൂഹം. കേരളത്തെ സംബന്ധിച്ചിടത്തോളം പിന്നോക്കാവസ്ഥയില്‍ കഴിയുന്ന ഒരു സമൂഹമല്ല ഇത്. മറിച്ച് മുന്നോക്കാവസ്ഥയിലുള്ള സമൂഹമാണ്. എന്തിനാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമായി ചുരുക്കുന്നത് ? ആണ്‍കുട്ടികള്‍ക്കും കൊടുക്കൂ. പുതിയ പുതിയ മൊബൈലുകളും വാങ്ങി SMS ഉം MMS ഉം അടിച്ച് ചെത്തി നടക്കട്ടെ.

ജാതിയും മതവും നോക്കിയുള്ള ഈ പ്രീണന നയങ്ങള്‍ ഏത് സര്‍ക്കാറുകള്‍ വന്നാലും ഇവിടെ നടന്നുകൊണ്ടേയിരിക്കും. മതേതരത്വം പ്രസംഗിച്ച് എന്ത് തെണ്ടിത്തരവും കാണിക്കാം. ജനം കയ്യടിച്ച് മുദ്രാവാക്യം മുഴക്കിക്കോളും. പിന്നെ സ്വന്തം നാട്ടില്‍ ജോലിയൊന്നുമില്ലാതെ വല്ലവന്റെ നാട്ടിലും പോയി തെണ്ടും.

മണക്കുന്ന കോണം

ഇവിടെ സത്യം പറഞ്ഞാല്‍ ആര്‍ക്കും പിടിക്കില്ല. പിന്നെ തെറിവിളികളായി, ഹിന്ദുത്വവാദി യെന്ന് മുദ്ര കുത്തലായി. എന്താ ഒരസഹിഷ്ണുത ! ഒരു പാര്‍ട്ടിയോടും താല്പര്യമില്ലാത്തൊരു വ്യക്തിയാണ് ഞാന്‍. പക്ഷേ സത്യം പറയാന്‍ എന്തിന് മടിക്കണം ?

ഇപ്പോള്‍ കണ്ടില്ലേ ? പിങ്ക് ഷെഡ്ഡിക്ക് ബദലായി ഇതാ പിങ്ക് കോണ്ഡം വന്നിരിക്കുന്നു. thepinkcondomcampaign.blogspot എന്ന ബ്ലോഗ് ചിലര്‍ ചേര്‍ന്ന് തുടങ്ങിയിരിക്കുന്നത്രെ. പിങ്ക് ജട്ടിക്കാര്‍ വാലന്റിന്‍ ഡേക്ക് തിരശ്ശീല വീഴ്ത്തുമെന്നിരിക്കെ പിങ്ക് കോണ്ഡക്കാര്‍ കാമ്പെയ്ന്‍ തുടരുമെന്നാണ് പറയുന്നത്. ഉപയോഗിച്ചതും നാറിയതുമൊക്കെയായ ജട്ടികള്‍ ജട്ടിക്കാര്‍ കളക്റ്റ് ചെയ്യുന്നുണ്ടത്രെ. കോണ്ഡക്കാര്‍ അതേ നാണയം തിരിച്ചുകൊടുക്കുമോ എന്നറിയില്ല. ഉപയോഗിച്ചതും നാറിയതുമൊക്കെയായ കോണ്ഡം പാര്‍സലായി കിട്ടുന്നവരുടെ അവസ്ഥ ആലോചിച്ച് നോക്കുക !

ഏതായാലും സമ്പദ്‌വ്യവസ്ഥ മോശമായ ഈ അവസരത്തില്‍ ജട്ടിക്കച്ചവടക്കാര്‍ക്കും കോണ്ഡക്കച്ചവടക്കാര്‍ക്കും ഇത് കൊണ്ട് കച്ചവടം കൂടിയോ എന്ന് അറിയില്ല. ഒരു കാര്യം ഉറപ്പാണ് ശ്രീരാമ സേനക്കാര്‍ക്ക് തീര്‍ച്ചയായും നല്ലൊരു പബ്ലിസിറ്റി കിട്ടി

മുത്തലിക്കിന് നാറുന്ന ജെട്ടി അയക്കാം

ശ്രീരാമസേനക്ക് ചിലര്‍‍ ജട്ടികള്‍ ശേഖരിച്ച് അയക്കാന്‍ പോകുന്നത്രെ. പിങ്ക് ജട്ടികളാണ്‌ വേണ്ടത്. Face Book എന്ന വെബ്സൈറ്റില്‍ ആണത്രെ The Consortium of Pubgoing, Loose and Forward Women എന്ന ഗ്രൂപ്പ് ഈ കാമ്പൈന്‍ തുടങ്ങിയിരിക്കുന്നത്. വാലന്‍റയിന്‍ ദിവസം ഈ ജട്ടികള്‍ പ്റദര്‍ശിപ്പിക്കുമത്രെ. ബാംഗ്ലൂരിലാണ് ഈ തെണ്ടിത്തരവും നടക്കുന്നത്. ജട്ടികള്‍ നല്ല നാറ്റം വേണമെന്നും ചിലര്‍ക്ക് അഭിപ്രായമുണ്ട്. ഏതായാലും ഇവരുടെ ഗ്രൂപ്പിന്‍റെ പേരിലെ ലൂസ് എന്ന വാക്ക് നന്നായിട്ടുണ്ട്...

നമ്മുടെ സംസ്കാരം പോകുന്ന പോക്ക് എവിടേക്കെന്നാലോചിക്കുമ്പോള്‍ ചിരി വരുന്നു. ശ്രീരാമ സേന തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റ് തന്നെ. അതിന് ബന്ധപ്പെട്ടവര്‍ നടപടിയെടുക്കുന്നുണ്ടാകും. ഈ സംഭവം വായിച്ചപ്പോള്‍ ഒന്ന് തോന്നി. ഇവിടെയിപ്പോള്‍ ആരാണ്‌ ജട്ടി കള്‍ച്ചര്‍ പ്രചരിപ്പിക്കുന്നത്‌ ? ശ്രീരാമ സേന തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ തന്നെ എന്ത്‌ തോന്ന്യാസവും കാണിച്ച്‌ നടക്കുന്നവരെ ന്യായീകരിക്കാന്‍ പറ്റുമോ ? ഈ ജട്ടികള്‍ ഈ ഗ്രൂപ്പ് ശ്രീറാം സേനക്ക്‌ അയച്ചു കൊടുക്കുന്നുണ്ടെങ്കില്‍ തന്നെ മനസ്സിലാക്കുക - ഇത്‌ നിങ്ങളുടെ തന്നെ ജട്ടിക‌ളല്ലെ ?. ഇതിന്‍റെ നാറ്റം നിങ്ങളുടെ തന്നെ നാറ്റമല്ലെ ?‌. ശ്രീരാമസേനയുടെ തെറ്റിനെ ചെറുക്കാന്‍ ഇത്തരം കോപ്രായങ്ങളല്ല കാണിക്കേണ്ടത്. നിങ്ങള്‍ അപ്പോള്‍ ഒരേ നാണയത്തിന്‍റെ മറ്റെ സൈഡായി മാറുന്നു.

നമ്മുടെ നാട്ടില്‍ ഇപ്പോഴും നല്ല സംസ്കാരസമ്പന്നമായ ജീവിതം നയിക്കുന്നവര്‍ ആണ് എല്ലാ ആളുകളും. പബിലും (എന്താണ് ഈ സാധനമെന്ന് പലര്‍ക്കുമെന്ന പോലെ എനിക്കും നല്ല വശമില്ല‍) ക്ലബ്ബിലുമൊക്കെ പോയി എന്ത് തോന്ന്യാസവും കാണിച്ച് നടക്കുന്നവര്‍ അങ്ങനെ നടന്നോട്ടെ. അതിനെ സ്വയം ന്യായീകരിക്കുകയും മറ്റുളളവരെ കൂടി അങ്ങനെയാക്കി കേടുവരുത്തുകയും ചെയ്യാതിരിക്കുക

തീട്ടം തൂറി വാ മയ്നെ വാ

'ദഹിക്കാത്ത എല്ലാ ആഹാര പദാര്‍ഥങ്ങളും
ഉടന്‍ മലാശയത്തില്‍ എത്തിച്ചേരേണ്ടതാണ്'
എന്ന അനൌണ്‍സ്മെന്റ് കേട്ടതോടെ
പയറുമണി വന്‍ കുടലില്‍ നിന്ന്
മലാശയത്തിലേക്ക് തിക്കി തിരക്കി ചെന്നു.
പയറുമണി മലാശയം കണ്ട് അന്തം വിട്ടു:
'എന്തൊരു വലിപ്പം...!ഇതു മുഴുവന്‍
ദഹനത്തെ അതിജീവിച്ച
ആഹാരപദാര്‍ഥങ്ങളാണോ...? ഹമ്മേ...'
അപ്പോള്‍ കൂടെ വന്ന് ഒരു കടുകുമണി പറഞ്ഞു:
'ഇങ്ങനെ അതിജീവിക്കുന്നവരെയാണ്
തീട്ടം എന്നു പറയുന്നത്

തീട്ടമേ തീട്ടമേ ഇതിലെ ഇതിലെ.. !

ശശിധരനും തീട്ടാസ്വാദനവും
തൂറാത്തവന്‍ തൂറിയാല്‍ തീട്ടം കൊണ്ടാറാട്ട്‌ എന്ന്‌ പുഴ വായിക്കുമ്പോഴാണ്‌ മനസ്സിലായത്‌. പുഴയുടെ എഡിറ്ററുടെ വീട്ടിലെ കക്കൂസ്‌ വൃത്തിയാക്കി വൃത്തിയാക്കി ശശിധരന്‍ ഒടുവില്‍ പുഴയുടെ തീരത്ത്‌ ഒരു മണല്‍ക്കുഴിക്ക്ളോസറ്റ്‌ സംഘടിപ്പിച്ചു. തീട്ടത്തിണ്റ്റെ നാറ്റം ലോകമറിയുമെന്നറിയാവുന്നതുകൊണ്ട്‌ എഡിറ്ററും പറഞ്ഞു- ശശിമോനേ, നീ പോയി അങ്ങു തൂറിക്കോടാ. പക്ഷേ, നന്നായിട്ടു തന്നെ തൂറണം. നല്ല മണം വേണം. ഒരു ദശാബ്ദക്കാലത്തെ തീട്ടം മുഴുവനും എണ്റ്റെ വയറ്റില്‍ സ്റ്റോക്കുണ്ടെന്ന്‌ ശശിധരന്‍. എഡിറ്റര്‍ക്കും ഭയങ്കര സന്തോഷം. അങ്ങനെ ശശിധരന്‍ തൂറാനാരംഭിച്ചു. അമ്പോ! എന്തൊരു നാറ്റം. ആളുകള്‍ ഓടിക്കൂടി. പുഴയിലെ ശുദ്ധവെള്ളം കുടിച്ചു ജീവിച്ചിരുന്ന മീനുകള്‍ അമ്പരന്നു നിന്നു. ജലദോഷം മുറ്റിനിന്ന ചിലര്‍ക്കൊക്കെ വെള്ളത്തില്‍ വിട്ട വളിയുടെ മണം മുഴുവനും മനസ്സിലായില്ല. അവര്‍ പറഞ്ഞു, കൊള്ളാം. നല്ല മണം. ഇടയ്ക്കിടെ തീട്ടം മണക്കുന്നതാണ്‌ പുതിയ മാനവികതയും സംസ്കാരവും. ഒരു ദശാബ്ദം തൂറാതിരുന്ന ശശിധരനു തോന്നി, എന്തുകൊണ്ട്‌ ഒരു പത്തുവര്‍ഷം മുന്‍പേ തൂറാന്‍ തുടങ്ങിയില്ല എന്ന്‌. സ്വന്തം തീട്ടത്തിണ്റ്റെ മണത്തിന്‌ ഇത്രയ്ക്കും ഹരമുണ്ടെന്ന്‌ ശശിധരന്‍ അപ്പോഴാണ്‌ അറിഞ്ഞത്‌. അയ്യാള്‍ തീട്ടത്തില്‍ വിരലിട്ട്‌ രുചിച്ചുനോക്കി. ഹായ്‌! എന്തൊരു രസം. പോട്ടെ ഒരു രണ്ടു കണ്ടി കൂടി. ആളുകള്‍ക്ക്‌ അലോസരമുണ്ടാക്കേണ്ടെന്നുകരുതി വീട്ടിലെ കക്കൂസ്സില്‍ തൂറി, സായാഹ്നസവാരിക്കിറങ്ങിയവരുടെ ദേഹത്ത്‌ ശശിധരന്‍ തീട്ടം മണത്തു. അയ്യാള്‍ പറഞ്ഞു- നോക്ക്‌, ഇവരെ തീട്ടം മണക്കുന്നു, ഇവര്‍ തൂറിയിട്ട്‌ കഴുകിയിട്ടില്ല. ജലദോഷം മുറ്റിനിന്നവര്‍ മൂക്കുകൊണ്ട്‌ തീട്ടത്തില്‍ ഉരച്ചുനോക്കി. ഉണ്ടല്ലോ, മണമുണ്ടല്ലോ. ഇങ്ങനെ തീട്ടം മണക്കുന്നവരെ തീട്ടം കൊണ്ടല്ലാതെ പിന്നെ എന്തുകൊണ്ടാണ്‌ എറിയേണ്ടത്‌? എറിയൂ, വീണ്ടും എറിയൂ. അവര്‍ ആക്രോശിച്ചു. ശശിധരന്‍ വീണ്ടും എറിഞ്ഞു. തീട്ടം. നല്ല കറുത്ത തീട്ടം. ബഹളം കേട്ട്‌ ആളുകള്‍ വീടും ഓടിക്കൂടി. എഡിറ്റര്‍ വീണ്ടും ചിരിച്ചു. ശശിധരന്‍ വീണ്ടും എറിഞ്ഞു. ഇതിനിടെ ചിലര്‍ പറഞ്ഞു, ശശിധരണ്റ്റെ തീട്ടവും മണക്കുന്നുണ്ട്‌. അവരോട്‌ ശശിധരന്‍ പറഞ്ഞു- എണ്റ്റെ തീട്ടമാണ്‌ അമൃത്‌. അത്‌ രുചിക്കുന്നവന്‍ സംസ്കൃതിയുടെ പുതിയ പടവുകള്‍ താണ്ടുന്നു. പുഴയിലെ ചെറുമീനുകള്‍ ഇതൊക്കെ കണ്ട്‌ അന്തിച്ചുനിന്നു. അവര്‍ക്ക്‌ ഒന്നറിയാമായിരുന്നു- ശശിധരന്‍ തീട്ടംകൊണ്ട്‌ സ്വയംഭോഗം ചെയ്യുന്നതിനുമുന്‍പ്‌ അവരുടെ നീന്തല്‍ കാണാന്‍ വല്ലപ്പോഴുമൊക്കെ ആളുകള്‍ വരുമായിരുന്നു. ഇപ്പോള്‍ അവരുടെ നീന്തല്‍ ആര്‍ക്കും വേണ്ട. എല്ലാവര്‍ക്കും തീട്ടം മതി. അണ്‍കള്‍ച്ചേര്‍ഡ്‌ തീട്ടം

മുരുകന്റെ തീട്ടം

പാട്ട പെറുക്കുന്ന മുരുകന്‍ തൂറിക്കഴിഞ്ഞ് ചന്തി കഴുകാത്തത് വഴിവക്കിലെ കുഴല്‍ ക്കിണറിന്റെ ലിവര്‍ ഉയര്‍ത്തിയും താഴ്ത്തിയും വെള്ളം പമ്പ് ചെയ്തു കൊടുക്കുവാന്‍ ഒപ്പം ആരുമില്ലാതിരുന്നതിനാലാണ്.
കുഴല്‍ക്കിണര്‍ വേഗത്തില്‍ പമ്പ് ചെയ്തു വെച്ചാല്‍ ലിവറില്‍ നിന്നും കൈയെടുത്ത ശേഷവും അല്പാല്പമായി ചന്തികഴുകാനുള്ള വെള്ളം കിട്ടുമെന്ന് മുരുകനു അറിയില്ലായിരുന്നു.
മുരുകന്‍ ചന്തികഴുകിത്തുടങ്ങിയ ശേഷം നാട്ടുകാര്‍ കുഴല്‍ കിണര്‍ ഉപയോഗിക്കാതായി, അതിന്റെ ലിവറില്‍ മുരുകന്റെ തീട്ടം ഉണങ്ങിപ്പിടിച്ചിരുന്നു.

തൂറി കഴിഞ്ഞാല്‍ മുരുകന് തീട്ടം തൊട്ടു നോക്കാറുണ്ടായിരുന്നു
NB: എ തീട്ടം കാന്‍ ചേഞ്ച്‌ യുവര്‍ കമ്മ്യുണിറ്റി



A journey .. is never end..
തങ്കപ്പന് യാത്രകള്‍ വലിയ ഇഷ്ടമായിരുന്നു ഒരുപാട് യാത്രകള്‍. കലപില കൂടിപ്പോയ പളളിക്കൂടം യാത്രകള്‍.മനസ്സിനെ കോരിത്തരിപ്പിച്ച വിനോദയാത്രകള്‍ .ക്ലാസ്സുകള്‍ കട്ട് ചെയ്ത് ബൈക്കില്‍ ചെത്തിനടന്ന യാത്രകള്‍ .
മധുരം നുണഞ്ഞ മധുവിധു യാത്രകള്‍ . മനസ്സിനെ സ്വാന്തനിപ്പിച്ച ഏകാന്തയാത്രകള്‍.ജലയാത്രകള്‍,ഔദ്യോഗിക യാത്രകള്‍ അങ്ങനെ അങ്ങനെ എല്ലാ യാത്രകളും തങ്കപ്പന്‍ ആസ്വദിച്ചു. ഒരു യാത്രഒഴിച്ച്, കാരണം ആ യാത്രയില്‍ നാലുപേര്‍ തങ്കപ്പനെ ചുമന്നിരുന്നു.



NB: എവെരി ഡോഗ് ഹാസ്‌ എ ഡേ

തീട്ടം

തീട്ടം തിന്നുന്നവന്റെ വായില്‍ വളി ഇട്ടിട്ടു കാര്യമുണ്ടോ ?

തൂറാത്തച്ചി തൂറിയപ്പോള് തീട്ടം കൊണ്ട് ആറാട്ട്.

ആന തൂറുന്നത് കണ്ട മുയല്‍ തൂറിയാല്‍ മുയലിന്റെ കുണ്ടി പൊളിഞ്ഞു പോകും

പുത്തന്‍ പെണ്ണ് പുരപ്പുറം അടിക്കും പിന്നെ പെണ്ണ് അടുപ്പിലും തൂറും

കൂട്ടം തെറ്റിയ നായക്ക് തീട്ടം പോലും കിട്ടില്ല

ആരാന്റെ പള്ളയിലെ തീട്ടം കണ്ടിട്ട നായിനെ വളര്‍ത്തരുത്

തൂറാന്‍ മുട്ടുന്നവന് ക്ലോസറ്റ്‌ കിട്ടാഞ്ഞിട്ടു തൂരിക്കഴിഞ്ഞവന് പേപ്പര്‍ നാപ്കിന്‍ കിട്ടാഞ്ഞിട്ടു

ആണുങ്ങളായാല്‍ കുണ്ടിയില്‍ തീട്ടം വേണം

തൂറിയോനെ പേറിയാല്‍ പെറിയോനും നാറും

തൂരാത്തോന്‍ തൂറുമ്പോള്‍ തീട്ടം കൊണ്ട് ആറാട്ട്‌

തൂറാന്‍ മുട്ടുന്പോള്‍ കുണ്ടി തപ്പുക.

അമ്മായി അമ്മക്ക്‌ അടുപ്പിലും തൂറാം

ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും തീട്ടം ചാരിയാല്‍ തീട്ടം മണക്കും